രണ്ടര പതിറ്റാണ്ടോളം ജോലി ചെയ്ത സ്ഥാപനത്തില്‍നിന്ന് പിരിച്ചുവിട്ട ടോണി ഫിന്‍ എന്നയാള്‍ ഫയല്‍ചെയ്ത കേസിലാണ് വിധി. തന്നെ കമ്പനിയില്‍നിന്ന് പുറത്താക്കുന്നതിനുമുന്‍പ് സഹപ്രവര്‍ത്തകന്‍ കഷണ്ടിയെന്ന് വിളിച്ച് ലൈംഗികാധിക്ഷേപം നടത്തി എന്നും ടോണി പരാതിയില്‍ പറഞ്ഞിരുന്നു. ജഡ്ജി ജോനാഥന്‍ ബ്രെയിനിന്റെ നേതൃത്വത്തിലുളള മൂന്നംഗ ട്രിബ്യൂണലാണ് ഹര്‍ജി കേട്ടത്.